വിശ്വനാഥൻ തന്റെ വീടിന്റെ പിന്നിലെ ചെറിയ ചാർത്തിൽ,വസുവിന്റെ മോട്ടോർ ബൈക്കിൽ അരുമയോടെ തലോടിക്കൊണ്ട് നില്ക്കവെയായിരുന്നു ഫോണ്‍ബെൽ മുഴങ്ങിയത്.ഫിലിപ്പ് സാർ എന്ന നാമം കാണവേ വിശ്വനാഥന്റെ ഹൃദയം ശക്തിയായി മിടിച്ചു.
സംശയിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ.പിറ്റേന്ന് കാലത്തേ സ്റെഷനിലേക്ക് ചെല്ലാനായിരുന്നു ആ വിളി.കോട്ടയം വരെ പോകണമത്രേ.
ആരായിരുന്നു എന്ന ചോദ്യവുമായി വന്ന മഹേശ്വരിയമ്മയോടു ഫിലിപ്പ്സാർ എന്ന് പറയുമ്പോൾ അവരുടെ ...